12:53 PM IST
തൃക്കാക്കര അന്തിമ കണക്ക്
യുഡിഎഫ്
ഉമാ തോമസ് നേടിയത് 72767 വോട്ട്
2021 ൽ പി.ടി തോമസ് നേടിയത് 59839 വോട്ട്
യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ട് കൂടി
എൽഡിഎഫ്
ഇടത് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47752 വോട്ട്
കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ട്
ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധന മാത്രം
ബിജെപി
ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ട്
കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ട്
ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു
12:43 PM IST
പന്ത്രണ്ടാം റൗണ്ട് - വോട്ട് നില (ആദ്യ 8 ബൂത്ത്)
പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ എട്ട് ബൂത്തുകൾ പൂർത്തിയായപ്പോൾ
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111
ഉമ തോമസിന് 25015 വോട്ടിന്റെ ഭൂരിപക്ഷം
12:16 PM IST
ഭൂരിപക്ഷം 24,300 കടന്നു
അവസാന റൗണ്ടിലെ വോട്ടെണ്ണലിന്റെ ഏറ്റവും ഒടുവിലത്തെ വിവരം ലഭിക്കുമ്പോൾ പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഭാര്യ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉമയ്ക്ക് 24300 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത് വരുന്നതോടെ വ്യക്തമാകും.
12:13 PM IST
പതിനൊന്നാം റൗണ്ട് വോട്ട് നില
ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078
12:12 PM IST
തൃക്കാക്കരയിൽ വോട്ടെണ്ണൽ കഴിഞ്ഞു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. ഉമ തോമസ് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചു. 24834 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
12:07 PM IST
ഉമയുടെ ലീഡ് 24000 കടന്നു
അവസാന റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമയുടെ ലീഡ് 24114 ആയി ഉയർന്നു.
12:05 PM IST
പത്താം റൗണ്ട് വോട്ട് നില
- ഉമാ തോമസ് 63198
- ജോ ജോസഫ് 40284
- എ എൻ രാധാകൃഷ്ണൻ 11670
- അനിൽ നായർ 87
- ജോമോൻ ജോസഫ് 342
- സി പി ദിലീപ് നായർ 34
- ബോസ്കോ കളമശേരി 123
- മന്മഥൻ 86
- നോട്ട 954
12:03 PM IST
'മന്ത്രിമാരുടെ കൂട്ടക്കരച്ചിൽ കാണാമായിരുന്നു': എകെ ആന്റണി
അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തൃക്കാക്കരയിൽ യുഡിഎഫിന് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാന സർക്കാർ വാർഷികം ജൂൺ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
11:57 AM IST
വീണ്ടും ലീഡുയർത്തി ഉമ തോമസ്
അവസാന റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിൽ 23411 വോട്ടുകളുമായി മുന്നേറുകയാണ്.
11:55 AM IST
വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നു.
11:54 AM IST
ബിജെപി വോട്ടുകൾ ഉമ തോമസിന് കിട്ടി: പിസി ജോർജ്
എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമർഷം ഉണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമർഷം ഉണ്ട്. ഡോ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയിൽ തിരിച്ചെത്തി ഒപി പ്രവർത്തനം ആരംഭിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
11:50 AM IST
പിടിയുടെ മനസിലേക്കും നിയമസഭയിലേക്കും: ഉമയുടെ ജീവിതവഴി
ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്‍റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി. തോമസിന്‍റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ
11:48 AM IST
ഒൻപതാം റൗണ്ട് വോട്ട് നില
- ഉമാ തോമസ് 56561
- ജോ ജോസഫ് 35689
- എ എൻ രാധാകൃഷ്ണൻ 10753
- അനിൽ നായർ 76
- ജോമോൻ ജോസഫ് 317
- സി പി ദിലീപ് നായർ 33
- ബോസ്കോ കളമശേരി 112
- മന്മഥൻ 79
- നോട്ട 871
11:47 AM IST
റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് ഉമ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, മണ്ഡലം രൂപീകൃതമായ ശേഷമുള്ള ഏറ്റവും റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് മുന്നേറുന്നത്. ഇപ്പോൾ 22483 വോട്ട് ഭൂരിപക്ഷം നേടിയിട്ടുണ്ട്. നേരത്തെ ബെന്നി ബെഹന്നാൻ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിലും മുകളിലാണിത്.
11:45 AM IST
വിഡി സതീശനെ അഭിനന്ദിച്ച് അശോക് ഗെലോട്ട്
വി.ഡി.സതീശനെ അഭിനന്ദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. ഫോണിൽ വിളിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ഗെലോട്ട് അഭിനന്ദനം അറിയിച്ചത്.
11:44 AM IST
വോട്ട് നില എട്ടാം റൗണ്ട്
- ഉമാ തോമസ് 49770
- ജോ ജോസഫ് 31697
- എ എൻ രാധാകൃഷ്ണൻ 9760
- അനിൽ നായർ 69
- ജോമോൻ ജോസഫ് 284
- സി പി ദിലീപ് നായർ 28
- ബോസ്കോ കളമശേരി 102
- മന്മഥൻ 71
- നോട്ട 789
11:39 AM IST
വിജയിക്ക് അഭിനന്ദനം: ജോ ജോസഫ്
വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്.
11:25 AM IST
കെ വി തോമസിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം
കെ വി തോമസിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും.
11:23 AM IST
ബെന്നിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ?
2011 ല്‍ ബെന്നി ബെഹ്നാന്‍റെ ഭൂരിപക്ഷം 22,406
11:16 AM IST
വോട്ട് നില ഏഴാം റൗണ്ട്
- ഉമാ തോമസ് 43075
- ജോ ജോസഫ് 28172
- എ എൻ രാധാകൃഷ്ണൻ 8711
- അനിൽ നായർ 58
- ജോമോൻ ജോസഫ് 244
- സി പി ദിലീപ് നായർ 26
- ബോസ്കോ കളമശേരി 87
- മന്മഥൻ 63
- നോട്ട 673
11:15 AM IST
ജോ ജോസഫ് ലീഡെടുത്തത് 10 ബൂത്തിൽ
വോട്ടെണ്ണൽ ആദ്യത്തെ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന് ലീഡ് നേടാനായത് വെറും 10 ബൂത്തിൽ മാത്രം.
11:08 AM IST
ഉമ തോമസിന്റെ ലീഡ് 17782 വോട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ ലീഡ് 17782 വോട്ടായി ഉയർന്നു.
10:59 AM IST
തൃക്കാക്കരയിൽ ഉമ തരംഗം: ബിജെപി സ്ഥാനാർത്ഥി
ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എ എൻ രാധാകൃഷ്ണൻ. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
10:56 AM IST
ഉമയുടെ നേട്ടം ആഘോഷിച്ച് ഹൈബി ഈഡന്റെ ഭാര്യ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയിൽ സന്തോഷിച്ചിരിക്കുകയാണ് എറണാകുളത്തെയും സംസ്ഥാനത്തൊട്ടാകെയുമുള്ള യുഡിഎഫ് പ്രവർത്തകർ. ഇതിനിടെ എതിരാളികളെ പരിഹസിച്ച് കൊണ്ട് എറണാകുളം എംപിയായ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡൻ പങ്കുവെച്ച ഒരു നൃത്ത വീഡിയോ ഇപ്പോൾ വൈറലാവുകയാണ്...
10:49 AM IST
സിപിഎം നേതാക്കൾ മാധ്യമങ്ങളെ കാണും
സിപിഎം നേതാക്കൾ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 11.30 യ്ക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ ജോ ജോസഫും ഈ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് അറിയിച്ചത്.
10:47 AM IST
ഇതുവരെ 79990 വോട്ടുകൾ എണ്ണി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ 79990 വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 15505 വോട്ടിന്റെ മുൻതൂക്കമാണ് ഉമ തോമസിനുള്ളത്.
10:45 AM IST
കെവി തോമസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെവി തോമസിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ചിത്രം
10:40 AM IST
കെവി തോമസിന്റെ വീട്ടിലേക്ക് 'തിരുത' മാർച്ച്
മുൻ കേന്ദ്രമന്ത്രിയും ഈയിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാവുമായ കെവി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. വീടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
10:38 AM IST
ഉമയുടെ ലീഡ് വീണ്ടുമുയർന്നു
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കരയിൽ വിജയത്തിലേക്ക്. ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനേക്കാൾ 15,505 വോട്ടിന്റെ ലീഡ് നേടിയാണ് മുന്നേറ്റം.
10:32 AM IST
പരാജയ കാരണം പരിശോധിക്കണമെന്ന് കെവി തോമസ്
പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് കെ വി തോമസ്. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.
10:25 AM IST
ലീഡുയർത്തി ഉമ തോമസ്
തൃക്കാക്കരയിൽ ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 12414 ആയി ഉയർന്നു.
10:18 AM IST
കേരള ടീമിന്റെ ക്യാപ്റ്റൻ മാറിയെന്ന് അനിൽ അക്കര
അനിൽ അക്കരയുടെ ഫെയ്സ്ബുക് പോസ്റ്റ്
കേരളടീമിന്റെ
ക്യാപ്റ്റൻ മാറി ❤
വി ഡി സതീശൻ
ഒറ്റപ്പേര് ❤
ഇനി സതീശന്റെ നിലപാടുകൾ ❤
പി ടി തുടങ്ങിവെച്ച❤
തീവ്ര മതേതരത്വം.
പ്രകൃതി സൗഹൃദം.
തീവ്ര ജനാധിപത്യം.
കേരളം പിന്തുണയ്ക്കും ❤
10:10 AM IST
നാലാം റൗണ്ട് വോട്ട് നില
നാലാം റൗണ്ട് പൂർത്തിയായപ്പോൾ വോട്ട് നില ഇങ്ങനെ
ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374
10:08 AM IST
ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ചത്. അത് ചെയ്തത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
10:04 AM IST
ഉമ തോമസിന്റെ ലീഡ് വീണ്ടും ഉയർന്നു
അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ലീഡ് കുത്തനെ ഉയർന്നു. 11123 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ ഉമ തോമസിന്റെ ലീഡ്.
9:59 AM IST
അഞ്ചാം റൗണ്ടിൽ 10714
അഞ്ചാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഉമ തോമസിന്റെ ഭൂരിപക്ഷം 10714 വോട്ടായി ഉയർന്നു.
9:52 AM IST
ലെനിൻ സെന്ററിൽ 'കടക്ക് പുറത്ത്'
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലെനിൻ സെന്ററിൽ നിന്ന് മാധ്യമപ്രവർത്തകരോട് രോഷാകുലനായി മുതിർന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവർത്തകരോട് ഇനി ഒന്നാം നിലയിൽ നിൽക്കേണ്ട, താഴെ നിന്നാൽ മതി എന്നാണ് സിഎം ദിനേശ് മണി ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥി ജോ ജോസഫ് ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ദിനേശ് മണി മാധ്യമപ്രവർത്തകരെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്താക്കിയത്.
9:44 AM IST
ഉമയുടെ ലീഡ് കുത്തനെ ഉയരുന്നു
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് 8865 വോട്ടിന്റെ ലീഡ് ഇതുവരെ ലഭിച്ചു. ലീഡ് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വോട്ടിന്റെ ലീഡ് ഇത്തവണ ലഭിച്ചു.
9:41 AM IST
വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ്
വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കൂടുതൽ പറയാനുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
9:39 AM IST
ജോ ജോസഫ് ലെനിൻ സെന്ററിന് പുറത്തേക്ക്
ഫലം മുഴുവനായി പുറത്ത് വരുന്നത് വരെ കാക്കാതെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
9:35 AM IST
ഉമയുടെ ലീഡ് 8012
ഉമ തോമസിന്റെ ലീഡ് 8012 ലേക്ക് ഉയർന്നു. നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 12022
ജോ ജോസഫ് 7906
കെ എൻ രാധാകൃഷ്ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 07
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201
9:31 AM IST
ഭരണം മോശം: കുഞ്ഞാലിക്കുട്ടി
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
9:29 AM IST
കെവി തോമസിനെതിരെ മുദ്രാവാക്യം
9:27 AM IST
വിജയാഹ്ലാദം തുടങ്ങി യുഡിഎഫ്
ആദ്യ മൂന്ന് റൗണ്ടിൽ തന്നെ വലിയ മുന്നേറ്റം ഉമ തോമസ് നേടിയതോടെ എറണാകുളത്ത് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.
9:26 AM IST
ഉമ തോമസിന്റെ ലീഡ് 7200 കടന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൂന്നാം റൗണ്ട് വോട്ടെണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ലീഡ് 7233 വോട്ട്.
9:19 AM IST
ലീഡ് കുത്തനെ ഉയർത്തി ഉമ
ഉമ തോമസ് 7233 വോട്ടിനു മുന്നിലെത്തി. കൊച്ചി കോർപറേഷനിലെ ബൂത്തുകളാണ് ഇപ്പോൾ എണ്ണുന്നത്.
9:17 AM IST
സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ എൽഡിഎഫ് ശ്രമിച്ചെന്ന് ലീഗ്
സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും LDF ശ്രമിച്ചു എന്ന് ഇടി മുഹമ്മദ് ബഷീർ
9:15 AM IST
ലീഡ് 6047
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി 6047 വോട്ടിന് ലീഡ് നേടി
9:12 AM IST
ആദ്യ റൗണ്ടിലെ വോട്ട് നില
ഉമാ തോമസ് 5978
ജോ ജോസഫ് 3729
കെ എൻ രാധാകൃഷ്ണൻ 1612
അനിൽ നായർ 07
ജോമോൻ ജോസഫ് 50
സി പി ദിലീപ് നായർ 02
ബോസ്കോ കളമശേരി 10
മന്മഥൻ 10
നോട്ട 107
9:10 AM IST
ലീഡ് കുത്തനെ ഉയർത്തി ഉമ
മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് കുത്തനെ ഉയർത്തിയിരിക്കുകയാണ് ഉമ തോമസ്. ഉമ തോമസിന്റെ ലീഡ് 5978 ലേക്ക് ഉയർന്നു.
9:09 AM IST
മൂന്നാം റൗണ്ട് വോട്ടെണ്ണുന്നു, 4876 ലീഡ്
മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോൾ 4876 വോട്ടിന് ലീഡ് നേടി.
9:07 AM IST
ആദ്യ റൗണ്ടിൽ ലീഡ് 2500 ലേറെ
ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചത് 2518 വോട്ടിന്റെ ലീഡ്. രണ്ടാമത്തെ റൗണ്ടിൽ കിട്ടിയത് 1969 വോട്ടിന്റെ ലീഡും ലഭിച്ചു.
9:03 AM IST
ആദ്യ രണ്ട് റൗണ്ടിൽ കോൺഗ്രസ്സ് പ്രതീക്ഷച്ചതിലേറെ മുന്നിൽ
ആദ്യ രണ്ട് റൗണ്ടിൽ കോൺഗ്രസോ യുഡിഎഫോ പ്രതീക്ഷിച്ചതിലേറെ മുന്നേറ്റം ഉമ തോമസിനുണ്ടായി. നാലായിരത്തിലേറെ വോട്ടിന്റെ ലീഡ് ലഭിച്ചു.
9:01 AM IST
രണ്ടാം റൗണ്ടിൽ 1865 വോട്ടിന്റെ ലീഡ്
രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് 1865 വോട്ടിന്റെ ലീഡ് ലഭിച്ചു
9:01 AM IST
മൂന്നാം റൗണ്ടിൽ 3000 കടന്ന് ഉമയുടെ ലീഡ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ മൂന്നാം റൗണ്ടിൽ 12 ബൂത്തുകളിലെ വോട്ട് എണ്ണിയപ്പോൾ 3200 വോട്ടിന് മുകളിലേക്ക് ലീഡുയർത്തി ഉമ തോമസ്.
8:56 AM IST
ലീഡുയർത്തി ഉമ തോമസ്
വീണ്ടും ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. 2857 വോട്ടിന് മുന്നിലെത്തി.
8:55 AM IST
പിടിയേക്കാൾ മുന്നേറി ഉമ
കഴിഞ്ഞ തവണ പി.ടിക്ക് കിട്ടിയതിലേറെ മുകളിൽ ഉമ തോമസ്. കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടിൽ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടിൽ കിട്ടിയത് 1180. ഇത്തവണ റൗണ്ടുകളിൽ ചെറിയ മാറ്റമുണ്ട്. എന്നാലും പിടിക്ക് കിട്ടിയതിന് മുകളിലേക്ക് എന്ന് സൂചന.
8:50 AM IST
ആദ്യ 2 റൗണ്ട് 2157 ലീഡുമായി ഉമ
ആദ്യ രണ്ട് റൗണ്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് മികച്ച ലീഡ്. 2157 വോട്ടിന് മുന്നിലെത്തി.
8:46 AM IST
ബിജെപി വോട്ടുകൾ വർധിക്കും: സ്ഥാനാർത്ഥി
ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
Read More: സംഘടനാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് എ എന്‍ രാധാകൃഷ്ണന്‍
8:41 AM IST
ആദ്യ 21 ബൂത്തിലും മുന്നിൽ ഉമ
ആദ്യം വോട്ടെണ്ണിയ ഇടപ്പള്ളി, പോണേക്കര മേഖലകളിൽ 21 ബൂത്തിലും ഉമ തോമസാണ് മുന്നിലെത്തിയത്.
8:41 AM IST
ആദ്യ റൗണ്ടിൽ ഉമ മുന്നിൽ, 597 വോട്ട്
ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ. 1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു.
8:36 AM IST
വോട്ടെണ്ണലിൽ സാങ്കേതിക തടസം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടു. ഇതേ തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്നത് അര മണിക്കൂറോളം വൈകി.
8:27 AM IST
തപാൽ വോട്ട് നില ഇങ്ങനെ
ഉമ തോമസ് - യുഡിഎഫ് - മൂന്ന്
ജോ ജോസഫ് - എൽഡിഎഫ് - രണ്ട്
എഎൻ രാധാകൃഷ്ണൻ - ബിജെപി - രണ്ട്
അസാധു - മൂന്ന്
8:23 AM IST
ലീഡ് അവസാനം വരെ തുടരും: ഡിസിസി പ്രസിഡന്റ്
പോസ്റ്റൽ വോട്ട് ലീഡ് അവസാനം വരെ തുടരുമെന്ന് ഡി.സിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്
8:22 AM IST
2021 ലെ ഫലം ഇങ്ങനെ
പോളിങ് ശതമാനം 70.39
പി.ടി.തോമസ് 59,839
ജെ.ജേക്കബ് 45,510
എസ്.സജി 15,483
ട്വന്റി ട്വന്റി 13,897
ഭൂരിപക്ഷം 14,329
8:18 AM IST
വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങിയിട്ടില്ല
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മഹാരാജാസ് കോളേജിൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ മേശയ്ക്ക് മുകളിലേക്ക് എത്തി.
ആദ്യ സൂചന ഒറ്റനോട്ടത്തിൽ
8:10 AM IST
ഒരു വോട്ടിന് മുന്നിൽ ഉമ, ആദ്യ ലീഡ്
ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്. ആകെ കിട്ടിയ പത്ത് സർവീസ്/ തപാൽ വോട്ടുകളിൽ മൂന്നെണ്ണം ഉമ തോമസിനാണ്. രണ്ടെണ്ണം ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനും രണ്ട് വോട്ട് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. ഒരു വോട്ടിന് തന്റെ രണ്ട് എതിരാളികളേക്കാൾ മുന്നിലാണ് ഉമ തോമസ്.
8:07 AM IST
തിരികെ വന്നത് 10 പോസ്റ്റൽ വോട്ടുകൾ മാത്രം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 89 പോസ്റ്റൽ, സർവീസ് വോട്ട് അപേക്ഷകൾ ഉണ്ടായിരുന്നെങ്കിലും ആകെ പത്ത് എണ്ണം മാത്രമാണ് ഇന്ന് രാവിലെ വരെ തിരികെ എത്തിയത്. ഇതാണ് ആദ്യം എണ്ണുക.
8:01 AM IST
ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും
ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും. ആകെ 84 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇവയിൽ 50 ലേറെ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇനി വരുന്ന പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും സ്വീകരിക്കില്ല.
7:58 AM IST
തൃക്കാക്കരയ്ക്ക് ഭരണപക്ഷ എംഎൽഎ വേണം
ഭരണപക്ഷ എംഎല്‍എ വേണമെന്നാണ് തൃക്കാക്കരയുടെ വികാരം. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ട്. ട്വന്‍റി ട്വന്‍റി വോട്ടുകളും എല്‍ഡിഎഫിന് കിട്ടിയെന്ന് ജോ ജോസഫ് പറഞ്ഞു.
7:56 AM IST
2011 നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം
പോളിങ് ശതമാനം 73.76 %
ബെന്നി ബെഹ്നാൻ 65,854
എം.ഇ.ഹസൈനാർ 43,448
എൻ.സജി കുമാർ 5935
ഭൂരിപക്ഷം 22406
വോട്ട് വിഹിതം
യുഡിഎഫ് 55.88%
എൽഡിഎഫ് 36.87%
എൻഡിഎ 5.04%
7:52 AM IST
'കഠിനാധ്വാനം നടത്തി,' ജയപ്രതീക്ഷ പങ്കുവെച്ച് ജോ
7:51 AM IST
ഉഗ്രൻ വിജയം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ തോമസ്
7:46 AM IST
സ്ട്രോങ് റൂം തുറന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് തന്നെ ആരംഭിക്കും. 21 യന്ത്രങ്ങൾ വീതമാണ് എണ്ണുക. ഫലം ആർക്ക് അനുകൂലമാകുമെന്ന് ആദ്യ സൂചനകളിൽ നിന്ന് തന്നെ വ്യക്തമാകും...
7:46 AM IST
സ്ട്രോങ് റൂം തുറന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് തന്നെ ആരംഭിക്കും. 21 യന്ത്രങ്ങൾ വീതമാണ് എണ്ണുക. ഫലം ആർക്ക് അനുകൂലമാകുമെന്ന് ആദ്യ സൂചനകളിൽ നിന്ന് തന്നെ വ്യക്തമാകും...
7:40 AM IST
ഇടത് സ്ഥാനാർത്ഥി ലെനിൻ സെന്ററിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ജോ ജോസഫ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കലൂരിലെ ലെനിൻ സെന്ററിൽ എത്തി.
7:32 AM IST
സ്ട്രോങ് റൂം ഉടൻ തുറക്കും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ കൃത്യം ഏഴരയ്ക്ക് തന്നെ സ്ട്രോങ് റൂം തുറക്കും. ഉദ്യോഗസ്ഥർ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മുന്നിലേക്ക് എത്തി
7:30 AM IST
മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി
തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് (Uma Thomas). പോളിങ്ങ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്
6:53 AM IST
2009 ലോക്സഭാ തെരഞ്ഞെടുപ്പ്
പോളിങ് ശതമാനം 70 %
സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്
കെ വി.തോമസ് - യുഡിഎഫ് - 51398
സിന്ധു ജോയി - എൽഡിഎഫ് - 40876
എ എൻ രാധാകൃഷ്ണൻ - ബിജെപി - 7812
ഭൂരിപക്ഷം - 10522
വോട്ട് വിഹിതം
യുഡിഎഫ് - 50.25 ശതമാനം
എൽഡിഎഫ് - 40 ശതമാനം
എൻഡിഎ - 7.63 ശതമാനം
6:50 AM IST
നടന്നത് ത്രികോണ പോരാട്ടം
ശക്തമായ ത്രികോണ പോരാട്ടം നടന്ന തൃക്കാക്കര മണ്ഡലത്തിൽ മുന്നണികൾ വലിയ പ്രതീക്ഷയിലാണ്. പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് നിലനിർത്തുമോ എന്നതാണ് പ്രധാന ചോദ്യം. അട്ടിമറി വിജയം നേടി സെഞ്ച്വറി തികയ്ക്കാൻ എൽഡിഎഫിന് ആകുമോ? ബിജെപി എത്ര വോട്ട് നേടും? എന്നുള്ളതും പ്രധാനം. അൽപ സമയത്തിനുള്ളിൽ തൃക്കാക്കരയുടെ മനസ്സറിയാം.
6:47 AM IST
വോട്ടെണ്ണൽ 12 റൗണ്ടുകളിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 12 റൗണ്ടുകളിലായാണ് നടക്കുക. ഓരോ റൗണ്ടിലും 21 വോട്ടിങ് യന്ത്രങ്ങൾ വീതം എണ്ണും. ആദ്യത്തെ ഏഴ് റൗണ്ടുകളിൽ കൊച്ചി കോർപറേഷൻ വാർഡുകളാണ് എണ്ണുക. എട്ടാം റൗണ്ട് മുതൽ തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലെ വോട്ടുകളാണ് എണ്ണുക.
6:45 AM IST
വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ
നേരിയ തോതിലെങ്കിലും കേരളത്തിലെ നിയമസഭയിൽ എന്തെങ്കിലും ചലനം ഉണ്ടാക്കില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം വലുതാണ്. അതിനാൽ തന്നെ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നതാണ് ഇന്നത്തെ ജനവിധി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. ഏഴരയോടെ സ്ട്രോംഗ് റൂം തുറക്കും. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരും.
6:43 AM IST
കൊച്ചി കോർപറേഷൻ പരിധിയിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമോ?
ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍ തൃക്കാക്കര മുന്‍സിപ്പല്‍ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍
6:42 AM IST
തൃക്കാക്കര നഗരസഭയിലെ വോട്ടുകൾ പ്രധാനം
തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും. അങ്ങിനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം
6:41 AM IST
ആദ്യ അഞ്ച് റൗണ്ടുകൾ യുഡിഎഫിന്റെ വിധി നിശ്ചയിക്കും
പാലാരിവട്ടം,പാടിവട്ടം,അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും
6:40 AM IST
ആദ്യം എണ്ണുന്നത് ഇടപ്പള്ളിയിലെ ബൂത്തുകൾ
കൊച്ചി കോര്‍പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി.ടി.തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അത്.
6:39 AM IST
'കര' ആർക്കൊപ്പം?
ഉപതെരഞ്ഞെടുപ്പില്‍ ആര് നേടും?സീറ്റ് നിലനിര്‍ത്താന്‍ ഉമതോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി കറുത്ത കുതിരയാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഇന്ന് ഉത്തരം കിട്ടും
12:53 PM IST:
യുഡിഎഫ്
ഉമാ തോമസ് നേടിയത് 72767 വോട്ട്
2021 ൽ പി.ടി തോമസ് നേടിയത് 59839 വോട്ട്
യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ട് കൂടി
എൽഡിഎഫ്
ഇടത് സ്ഥാനാർഥി ജോ ജോസഫ് നേടിയത് 47752 വോട്ട്
കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ട്
ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധന മാത്രം
ബിജെപി
ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ട്
കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ട്
ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു
12:45 PM IST:
പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ എട്ട് ബൂത്തുകൾ പൂർത്തിയായപ്പോൾ
ഉമാ തോമസ് 72767
ജോ ജോസഫ് 47752
എ എൻ രാധാകൃഷ്ണൻ 12955
അനിൽ നായർ 100
ജോമോൻ ജോസഫ് 384
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 136
മന്മഥൻ 101
നോട്ട 1111
ഉമ തോമസിന് 25015 വോട്ടിന്റെ ഭൂരിപക്ഷം
12:26 PM IST:
അവസാന റൗണ്ടിലെ വോട്ടെണ്ണലിന്റെ ഏറ്റവും ഒടുവിലത്തെ വിവരം ലഭിക്കുമ്പോൾ പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഭാര്യ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉമയ്ക്ക് 24300 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത് വരുന്നതോടെ വ്യക്തമാകും.
12:13 PM IST:
ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എൻ രാധാകൃഷ്ണൻ 12588
അനിൽ നായർ 97
ജോമോൻ ജോസഫ് 376
സി പി ദിലീപ് നായർ 36
ബോസ്കോ കളമശേരി 134
മന്മഥൻ 99
നോട്ട 1078
12:12 PM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചു. ഉമ തോമസ് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ചു. 24834 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
12:07 PM IST:
അവസാന റൗണ്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമയുടെ ലീഡ് 24114 ആയി ഉയർന്നു.
12:05 PM IST:
- ഉമാ തോമസ് 63198
- ജോ ജോസഫ് 40284
- എ എൻ രാധാകൃഷ്ണൻ 11670
- അനിൽ നായർ 87
- ജോമോൻ ജോസഫ് 342
- സി പി ദിലീപ് നായർ 34
- ബോസ്കോ കളമശേരി 123
- മന്മഥൻ 86
- നോട്ട 954
12:03 PM IST:
അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തൃക്കാക്കരയിൽ യുഡിഎഫിന് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാന സർക്കാർ വാർഷികം ജൂൺ മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
11:57 AM IST:
അവസാന റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കര മണ്ഡലത്തിൽ 23411 വോട്ടുകളുമായി മുന്നേറുകയാണ്.
11:55 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നു.
11:54 AM IST:
എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിലും ജനത്തിന് അമർഷം ഉണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമർഷം ഉണ്ട്. ഡോ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹം അശുപത്രിയിൽ തിരിച്ചെത്തി ഒപി പ്രവർത്തനം ആരംഭിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
11:50 AM IST:
ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്‍റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി. തോമസിന്‍റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ
11:48 AM IST:
- ഉമാ തോമസ് 56561
- ജോ ജോസഫ് 35689
- എ എൻ രാധാകൃഷ്ണൻ 10753
- അനിൽ നായർ 76
- ജോമോൻ ജോസഫ് 317
- സി പി ദിലീപ് നായർ 33
- ബോസ്കോ കളമശേരി 112
- മന്മഥൻ 79
- നോട്ട 871
11:47 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, മണ്ഡലം രൂപീകൃതമായ ശേഷമുള്ള ഏറ്റവും റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ഉമ തോമസ് മുന്നേറുന്നത്. ഇപ്പോൾ 22483 വോട്ട് ഭൂരിപക്ഷം നേടിയിട്ടുണ്ട്. നേരത്തെ ബെന്നി ബെഹന്നാൻ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിലും മുകളിലാണിത്.
11:45 AM IST:
വി.ഡി.സതീശനെ അഭിനന്ദിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. ഫോണിൽ വിളിച്ചാണ് രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ഗെലോട്ട് അഭിനന്ദനം അറിയിച്ചത്.
11:44 AM IST:
- ഉമാ തോമസ് 49770
- ജോ ജോസഫ് 31697
- എ എൻ രാധാകൃഷ്ണൻ 9760
- അനിൽ നായർ 69
- ജോമോൻ ജോസഫ് 284
- സി പി ദിലീപ് നായർ 28
- ബോസ്കോ കളമശേരി 102
- മന്മഥൻ 71
- നോട്ട 789
11:39 AM IST:
വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്.
11:25 AM IST:
കെ വി തോമസിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും.
11:24 AM IST:
2011 ല്‍ ബെന്നി ബെഹ്നാന്‍റെ ഭൂരിപക്ഷം 22,406
11:16 AM IST:
- ഉമാ തോമസ് 43075
- ജോ ജോസഫ് 28172
- എ എൻ രാധാകൃഷ്ണൻ 8711
- അനിൽ നായർ 58
- ജോമോൻ ജോസഫ് 244
- സി പി ദിലീപ് നായർ 26
- ബോസ്കോ കളമശേരി 87
- മന്മഥൻ 63
- നോട്ട 673
11:15 AM IST:
വോട്ടെണ്ണൽ ആദ്യത്തെ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന് ലീഡ് നേടാനായത് വെറും 10 ബൂത്തിൽ മാത്രം.
11:08 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ ലീഡ് 17782 വോട്ടായി ഉയർന്നു.
10:59 AM IST:
ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എ എൻ രാധാകൃഷ്ണൻ. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
10:56 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയിൽ സന്തോഷിച്ചിരിക്കുകയാണ് എറണാകുളത്തെയും സംസ്ഥാനത്തൊട്ടാകെയുമുള്ള യുഡിഎഫ് പ്രവർത്തകർ. ഇതിനിടെ എതിരാളികളെ പരിഹസിച്ച് കൊണ്ട് എറണാകുളം എംപിയായ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡൻ പങ്കുവെച്ച ഒരു നൃത്ത വീഡിയോ ഇപ്പോൾ വൈറലാവുകയാണ്...
10:49 AM IST:
സിപിഎം നേതാക്കൾ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 11.30 യ്ക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ ജോ ജോസഫും ഈ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് അറിയിച്ചത്.
10:47 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ 79990 വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 15505 വോട്ടിന്റെ മുൻതൂക്കമാണ് ഉമ തോമസിനുള്ളത്.
10:45 AM IST:
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെവി തോമസിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ചിത്രം
10:40 AM IST:
മുൻ കേന്ദ്രമന്ത്രിയും ഈയിടെ കോൺഗ്രസ് വിട്ട മുതിർന്ന നേതാവുമായ കെവി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. വീടിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
10:38 AM IST:
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കരയിൽ വിജയത്തിലേക്ക്. ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനേക്കാൾ 15,505 വോട്ടിന്റെ ലീഡ് നേടിയാണ് മുന്നേറ്റം.
10:32 AM IST:
പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് കെ വി തോമസ്. കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം. വികസനം വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും കെവി തോമസ് പറഞ്ഞു.
10:25 AM IST:
തൃക്കാക്കരയിൽ ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 12414 ആയി ഉയർന്നു.
10:18 AM IST:
അനിൽ അക്കരയുടെ ഫെയ്സ്ബുക് പോസ്റ്റ്
കേരളടീമിന്റെ
ക്യാപ്റ്റൻ മാറി ❤
വി ഡി സതീശൻ
ഒറ്റപ്പേര് ❤
ഇനി സതീശന്റെ നിലപാടുകൾ ❤
പി ടി തുടങ്ങിവെച്ച❤
തീവ്ര മതേതരത്വം.
പ്രകൃതി സൗഹൃദം.
തീവ്ര ജനാധിപത്യം.
കേരളം പിന്തുണയ്ക്കും ❤
10:10 AM IST:
നാലാം റൗണ്ട് പൂർത്തിയായപ്പോൾ വോട്ട് നില ഇങ്ങനെ
ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എൻ രാധാകൃഷ്ണൻ 5199
അനിൽ നായർ 32
ജോമോൻ ജോസഫ് 154
സി പി ദിലീപ് നായർ 15
ബോസ്കോ കളമശേരി 53
മന്മഥൻ 33
നോട്ട 374
10:08 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. പരാജയം സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ചത്. അത് ചെയ്തത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
10:04 AM IST:
അഞ്ചാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ലീഡ് കുത്തനെ ഉയർന്നു. 11123 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ ഉമ തോമസിന്റെ ലീഡ്.
9:59 AM IST:
അഞ്ചാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഉമ തോമസിന്റെ ഭൂരിപക്ഷം 10714 വോട്ടായി ഉയർന്നു.
9:52 AM IST:
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ലെനിൻ സെന്ററിൽ നിന്ന് മാധ്യമപ്രവർത്തകരോട് രോഷാകുലനായി മുതിർന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവർത്തകരോട് ഇനി ഒന്നാം നിലയിൽ നിൽക്കേണ്ട, താഴെ നിന്നാൽ മതി എന്നാണ് സിഎം ദിനേശ് മണി ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥി ജോ ജോസഫ് ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെയാണ് ദിനേശ് മണി മാധ്യമപ്രവർത്തകരെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്താക്കിയത്.
9:44 AM IST:
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് 8865 വോട്ടിന്റെ ലീഡ് ഇതുവരെ ലഭിച്ചു. ലീഡ് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വോട്ടിന്റെ ലീഡ് ഇത്തവണ ലഭിച്ചു.
9:41 AM IST:
വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കൂടുതൽ പറയാനുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
9:39 AM IST:
ഫലം മുഴുവനായി പുറത്ത് വരുന്നത് വരെ കാക്കാതെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
9:35 AM IST:
ഉമ തോമസിന്റെ ലീഡ് 8012 ലേക്ക് ഉയർന്നു. നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ
ഉമാ തോമസ് 12022
ജോ ജോസഫ് 7906
കെ എൻ രാധാകൃഷ്ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 07
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201
9:31 AM IST:
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Read More: കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
9:29 AM IST:
9:27 AM IST:
ആദ്യ മൂന്ന് റൗണ്ടിൽ തന്നെ വലിയ മുന്നേറ്റം ഉമ തോമസ് നേടിയതോടെ എറണാകുളത്ത് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.
9:26 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൂന്നാം റൗണ്ട് വോട്ടെണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ലീഡ് 7233 വോട്ട്.
9:19 AM IST:
ഉമ തോമസ് 7233 വോട്ടിനു മുന്നിലെത്തി. കൊച്ചി കോർപറേഷനിലെ ബൂത്തുകളാണ് ഇപ്പോൾ എണ്ണുന്നത്.
9:17 AM IST:
സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും LDF ശ്രമിച്ചു എന്ന് ഇടി മുഹമ്മദ് ബഷീർ
9:15 AM IST:
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി 6047 വോട്ടിന് ലീഡ് നേടി
9:12 AM IST:
ഉമാ തോമസ് 5978
ജോ ജോസഫ് 3729
കെ എൻ രാധാകൃഷ്ണൻ 1612
അനിൽ നായർ 07
ജോമോൻ ജോസഫ് 50
സി പി ദിലീപ് നായർ 02
ബോസ്കോ കളമശേരി 10
മന്മഥൻ 10
നോട്ട 107
1:04 PM IST:
മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് കുത്തനെ ഉയർത്തിയിരിക്കുകയാണ് ഉമ തോമസ്. ഉമ തോമസിന്റെ ലീഡ് 5978 ലേക്ക് ഉയർന്നു.
9:09 AM IST:
മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോൾ 4876 വോട്ടിന് ലീഡ് നേടി.
9:07 AM IST:
ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചത് 2518 വോട്ടിന്റെ ലീഡ്. രണ്ടാമത്തെ റൗണ്ടിൽ കിട്ടിയത് 1969 വോട്ടിന്റെ ലീഡും ലഭിച്ചു.
9:03 AM IST:
ആദ്യ രണ്ട് റൗണ്ടിൽ കോൺഗ്രസോ യുഡിഎഫോ പ്രതീക്ഷിച്ചതിലേറെ മുന്നേറ്റം ഉമ തോമസിനുണ്ടായി. നാലായിരത്തിലേറെ വോട്ടിന്റെ ലീഡ് ലഭിച്ചു.
9:01 AM IST:
രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് 1865 വോട്ടിന്റെ ലീഡ് ലഭിച്ചു
9:01 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ മൂന്നാം റൗണ്ടിൽ 12 ബൂത്തുകളിലെ വോട്ട് എണ്ണിയപ്പോൾ 3200 വോട്ടിന് മുകളിലേക്ക് ലീഡുയർത്തി ഉമ തോമസ്.
8:59 AM IST:
വീണ്ടും ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. 2857 വോട്ടിന് മുന്നിലെത്തി.
8:56 AM IST:
കഴിഞ്ഞ തവണ പി.ടിക്ക് കിട്ടിയതിലേറെ മുകളിൽ ഉമ തോമസ്. കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടിൽ കിട്ടിയത് 1258 വോട്ടായിരുന്നു. രണ്ടാം റൗണ്ടിൽ കിട്ടിയത് 1180. ഇത്തവണ റൗണ്ടുകളിൽ ചെറിയ മാറ്റമുണ്ട്. എന്നാലും പിടിക്ക് കിട്ടിയതിന് മുകളിലേക്ക് എന്ന് സൂചന.
8:54 AM IST:
ആദ്യ രണ്ട് റൗണ്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് മികച്ച ലീഡ്. 2157 വോട്ടിന് മുന്നിലെത്തി.
8:46 AM IST:
ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
Read More: സംഘടനാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് എ എന്‍ രാധാകൃഷ്ണന്‍
8:41 AM IST:
ആദ്യം വോട്ടെണ്ണിയ ഇടപ്പള്ളി, പോണേക്കര മേഖലകളിൽ 21 ബൂത്തിലും ഉമ തോമസാണ് മുന്നിലെത്തിയത്.
8:41 AM IST:
ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ. 1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു.
8:36 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടു. ഇതേ തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്നത് അര മണിക്കൂറോളം വൈകി.
8:27 AM IST:
ഉമ തോമസ് - യുഡിഎഫ് - മൂന്ന്
ജോ ജോസഫ് - എൽഡിഎഫ് - രണ്ട്
എഎൻ രാധാകൃഷ്ണൻ - ബിജെപി - രണ്ട്
അസാധു - മൂന്ന്
8:23 AM IST:
പോസ്റ്റൽ വോട്ട് ലീഡ് അവസാനം വരെ തുടരുമെന്ന് ഡി.സിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്
8:22 AM IST:
പോളിങ് ശതമാനം 70.39
പി.ടി.തോമസ് 59,839
ജെ.ജേക്കബ് 45,510
എസ്.സജി 15,483
ട്വന്റി ട്വന്റി 13,897
ഭൂരിപക്ഷം 14,329
8:18 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മഹാരാജാസ് കോളേജിൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ മേശയ്ക്ക് മുകളിലേക്ക് എത്തി.
ആദ്യ സൂചന ഒറ്റനോട്ടത്തിൽ
8:28 AM IST:
ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്. ആകെ കിട്ടിയ പത്ത് സർവീസ്/ തപാൽ വോട്ടുകളിൽ മൂന്നെണ്ണം ഉമ തോമസിനാണ്. രണ്ടെണ്ണം ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനും രണ്ട് വോട്ട് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. ഒരു വോട്ടിന് തന്റെ രണ്ട് എതിരാളികളേക്കാൾ മുന്നിലാണ് ഉമ തോമസ്.
8:07 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 89 പോസ്റ്റൽ, സർവീസ് വോട്ട് അപേക്ഷകൾ ഉണ്ടായിരുന്നെങ്കിലും ആകെ പത്ത് എണ്ണം മാത്രമാണ് ഇന്ന് രാവിലെ വരെ തിരികെ എത്തിയത്. ഇതാണ് ആദ്യം എണ്ണുക.
8:01 AM IST:
ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും. ആകെ 84 അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇവയിൽ 50 ലേറെ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇനി വരുന്ന പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും സ്വീകരിക്കില്ല.
7:58 AM IST:
ഭരണപക്ഷ എംഎല്‍എ വേണമെന്നാണ് തൃക്കാക്കരയുടെ വികാരം. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ട്. ട്വന്‍റി ട്വന്‍റി വോട്ടുകളും എല്‍ഡിഎഫിന് കിട്ടിയെന്ന് ജോ ജോസഫ് പറഞ്ഞു.
Read More : വികസന മുരടിപ്പിന് അവസാനമുണ്ടാകും
7:56 AM IST:
പോളിങ് ശതമാനം 73.76 %
ബെന്നി ബെഹ്നാൻ 65,854
എം.ഇ.ഹസൈനാർ 43,448
എൻ.സജി കുമാർ 5935
ഭൂരിപക്ഷം 22406
വോട്ട് വിഹിതം
യുഡിഎഫ് 55.88%
എൽഡിഎഫ് 36.87%
എൻഡിഎ 5.04%
7:52 AM IST:
7:51 AM IST:
7:46 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് തന്നെ ആരംഭിക്കും. 21 യന്ത്രങ്ങൾ വീതമാണ് എണ്ണുക. ഫലം ആർക്ക് അനുകൂലമാകുമെന്ന് ആദ്യ സൂചനകളിൽ നിന്ന് തന്നെ വ്യക്തമാകും...
7:46 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. വോട്ടെണ്ണൽ കൃത്യം എട്ട് മണിക്ക് തന്നെ ആരംഭിക്കും. 21 യന്ത്രങ്ങൾ വീതമാണ് എണ്ണുക. ഫലം ആർക്ക് അനുകൂലമാകുമെന്ന് ആദ്യ സൂചനകളിൽ നിന്ന് തന്നെ വ്യക്തമാകും...
7:42 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ജോ ജോസഫ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കലൂരിലെ ലെനിൻ സെന്ററിൽ എത്തി.
7:32 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ കൃത്യം ഏഴരയ്ക്ക് തന്നെ സ്ട്രോങ് റൂം തുറക്കും. ഉദ്യോഗസ്ഥർ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മുന്നിലേക്ക് എത്തി
7:31 AM IST:
തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് (Uma Thomas). പോളിങ്ങ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്
6:53 AM IST:
പോളിങ് ശതമാനം 70 %
സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട്
കെ വി.തോമസ് - യുഡിഎഫ് - 51398
സിന്ധു ജോയി - എൽഡിഎഫ് - 40876
എ എൻ രാധാകൃഷ്ണൻ - ബിജെപി - 7812
ഭൂരിപക്ഷം - 10522
വോട്ട് വിഹിതം
യുഡിഎഫ് - 50.25 ശതമാനം
എൽഡിഎഫ് - 40 ശതമാനം
എൻഡിഎ - 7.63 ശതമാനം
6:50 AM IST:
ശക്തമായ ത്രികോണ പോരാട്ടം നടന്ന തൃക്കാക്കര മണ്ഡലത്തിൽ മുന്നണികൾ വലിയ പ്രതീക്ഷയിലാണ്. പിടി തോമസിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലം അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് നിലനിർത്തുമോ എന്നതാണ് പ്രധാന ചോദ്യം. അട്ടിമറി വിജയം നേടി സെഞ്ച്വറി തികയ്ക്കാൻ എൽഡിഎഫിന് ആകുമോ? ബിജെപി എത്ര വോട്ട് നേടും? എന്നുള്ളതും പ്രധാനം. അൽപ സമയത്തിനുള്ളിൽ തൃക്കാക്കരയുടെ മനസ്സറിയാം.
6:47 AM IST:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 12 റൗണ്ടുകളിലായാണ് നടക്കുക. ഓരോ റൗണ്ടിലും 21 വോട്ടിങ് യന്ത്രങ്ങൾ വീതം എണ്ണും. ആദ്യത്തെ ഏഴ് റൗണ്ടുകളിൽ കൊച്ചി കോർപറേഷൻ വാർഡുകളാണ് എണ്ണുക. എട്ടാം റൗണ്ട് മുതൽ തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലെ വോട്ടുകളാണ് എണ്ണുക.
6:45 AM IST:
നേരിയ തോതിലെങ്കിലും കേരളത്തിലെ നിയമസഭയിൽ എന്തെങ്കിലും ചലനം ഉണ്ടാക്കില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം വലുതാണ്. അതിനാൽ തന്നെ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നതാണ് ഇന്നത്തെ ജനവിധി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. ഏഴരയോടെ സ്ട്രോംഗ് റൂം തുറക്കും. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരും.
6:43 AM IST:
ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍ തൃക്കാക്കര മുന്‍സിപ്പല്‍ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍
6:42 AM IST:
തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും. അങ്ങിനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം
6:41 AM IST:
പാലാരിവട്ടം,പാടിവട്ടം,അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും
6:40 AM IST:
കൊച്ചി കോര്‍പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി.ടി.തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അത്.
6:39 AM IST:
ഉപതെരഞ്ഞെടുപ്പില്‍ ആര് നേടും?സീറ്റ് നിലനിര്‍ത്താന്‍ ഉമതോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി കറുത്ത കുതിരയാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഇന്ന് ഉത്തരം കിട്ടും